പ്രണയംപ്രണയം

പ്രണയംപ്രണയം

പറയാനൊന്നുമില്ല, പറഞ്ഞാലും തീരാത്ത അത്രത്തോളം സ്വപ്നങ്ങള്‍ നിറഞ്ഞ യാഥാര്‍ത്ഥ്യം നമ്മളില്‍ പ്രകാശിക്കുന്നുണ്ട്. ഹൃദയം ഹൃദയത്തെ കവര്‍ന്നെടുത്തപ്പോഴും ഉള്ളില്‍ പ്രണയമാണ് പൊട്ടി വിടര്‍ന്നതെന്നറിയാന്‍ നാം ഒത്തിരി സമയം കാത്തിരുന്നു. മുന്

കവിയും കവിതയും

കവിയും കവിതയും

കവിയിൽ നിന്ന് വ്യുല്പന്നമാകുന്ന രസശബ്ദമാണ് കവിത. രുചിക്കുന്തോറും ആസ്വാദനം വർധിക്കുന്ന ഭാഷാസാഹിത്യമാണത്. അത് വൃത്തം കൊണ്ടോ ഗദ്യം കൊണ്ടോ സാധിക്കാവുന്ന ഒന്നല്ല. വൃത്തത്തിൽ എല്ലാവർക്കും കവിത എഴുതാൻ കഴിയണമെന്നില്ല. എന്നാൽ താളബദ്ധതയോടെ(കവിതയ്ക്കെന്നല്ല 

സമൂഹ മാധ്യമവും സമൂഹ വിമർശനവും

സമൂഹ മാധ്യമവും സമൂഹ വിമർശനവും

പ്രശസ്തനായ റോമൻ ചിന്തകൻസിസറോ പറയുന്നത് " വിശർനം നേരിടാത്ത ഒരാൾ ലോകം എന്തെന്നറിയാതെ മരിച്ചു പോകുന്നു എന്നാണ് .വിമർശനം അഥവാ നിരൂപണംഗുണദോഷ വിചാരണയുടെ ദാർശനീകസൗന്ദര്യമുള്ള കലാസിദ്ധാന്തമാണ് .കൊടുക്കുന്നവനെക്കാൾ രുചിക്കുന്നവനാണ് കലയുടെ അടിയാഴമളക്കുന്

മഴ തരുന്ന ജീവനുകള്‍

മഴ തരുന്ന ജീവനുകള്‍

മണ്ണിലേക്കാഴ്ന്നിറങ്ങിയ നീയാണ് എന്നിലേക്കു പടരാന്‍ കൊതിച്ച ജീവനാഡിയെ വളര്‍ത്തിയതു. മഴ പെയ്തിറങ്ങിയ മണ്ണില്‍ വസന്തം വിതയ്ക്കുന്ന ആയുസ്സിന്‍ നീളമളക്കുന്ന പച്ചപ്പുകള്‍ നിറയുകയാ. മഴയെ നീ അധികമായി പെയ്തിറങ്ങിയാലും നശിക്കാവുന്ന ശക്തി മാത്രമെ എന്നിലുള്ളൂ.

ബാല്യത്തിലേക്ക്

ബാല്യത്തിലേക്ക്

ഞാനന്‍റെ ബാല്യത്തിലേക്ക് തിരിഞ്ഞു നടന്നപ്പോള്‍ കണ്ടതെല്ലാം മായികലോകം. മഴവെള്ളം തെറിപ്പിച്ച വഴികളില്ല, കല്ലേറു കൊണ്ടു വീഴാന്‍ കൊതിച്ച മാമ്പഴമില്ല....... മഴയില്‍ ചൂടാനെടുത്ത

അവൾ

അവൾ

ജീവിതനൗക

ജീവിതനൗക

കമർ മേലാറ്റൂർ

 വായന

വായന

പ്രവാസങ്ങൾ

പ്രവാസങ്ങൾ

entesrisht loading

Next page