
MP Thripunithura
About MP Thripunithura...
- മാർട്ടിൻ പാലക്കാപ്പിള്ളിൽ, തൂലികാ നാമം എംപി. തൃപ്പൂണിത്തുറ. കലയുമായും പ്രഭാഷണങ്ങളുമായും അഭേദ്യമായ ബന്ധം. എഴുത്തും വരയും പ്രഭാഷണങ്ങളുമായി ജനങ്ങളുമായി സംവദിക്കുന്നു. താമസം എറണാകുളം തൃപ്പൂണിത്തുറയിൽ. ഭാര്യയും 3 മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.
MP Thripunithura Archives
-
2018-10-10
Stories -
റിബൺ (കഥ 2)
അദ്രുമാൻ ഉൽസവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് പ്രയാണം തുടർന്നു. വിവാഹിതരായ കാര്യപ്രാപ്തിയുള്ള രണ്ടു മക്കൾ, ബഷീറും ഫാത്തിമയും അയാൾക്കുണ്ട്. . പിന്നെന്തിന് അദ്രുമാൻ ഇങ്ങനെ കഷ്ടപ്പെടണം? മുഷിഞ്ഞ വേഷം കണ്ട് പലരും അറച്ചു. പക്ഷെ, അയാൾ അപ്പോഴും എപ്പോഴും ചിരിച്ചു. സ്വയം സായ് വ് എന്ന് വിളിച്ച
-
-
2018-10-09
Stories -
റിബൺ (കഥ 3)
ഷംസുവിന്റെ പുരതാമസമാണ്. "പുര പൊറുതിയാകുമ്പോൾ കൊച്ചാപ്പയും ഉണ്ടാകണം" അദ്രുമാനോട് അവൻ പറഞ്ഞ വാക്കുകൾ, അതു പെള്ളയല്ലെന്ന് അയാൾക്കറിയാം.. ശരിക്ക് അദ്രുമാൻ ഷംസൂന്റ കൊച്ചാപ്പയല്ല. കരീമിന്റെ അനുജനുമല്ല. പക്ഷെ ചെറുപ്പം മുതൽ അയാളവന്റെ കൊച്ചാപ്പയാണ്, അത് അയിഷാ താത്ത പറഞ്ഞ് പഠിപ്പിച്ചതാകാം. ആയിഷതാത്ത
-
-
2018-10-02
Poetry -
അഭിമന്യു
എൻ മകനേ, നാൻ പെറ്റ മകനേ അൻപുടലാർന്ന നോവുകൾ പേറുമൊരു കാർമുകിൽ ഉരുകിയൊലിക്കയാണിന്നിൻ നെറുകയിൽ . ചങ്കുപിളർന്ന നിലവിളി കൊണ്ടേ ഊരുചുറ്റുന്നോരു കാറ്റിനലകളിൽ ശേഷിപ്പു ചോദ്യമിതെന്തിനീ പാതകം നീറിപ്പടരുന്നതുത്തരമില്ലാതെ തരുണരക്തം കുടിക്കും നിശാചരർ ഇരുളിൽ ചമയ്ക്കുന്ന പത്മവ്യൂഹങ്ങളിൽ ആരാണടുത്തയി
-
-
2018-10-02
Stories -
എമിലിയാന റോസ്
കനൽ പോലെ ചുട്ടുപഴുത്ത ഉച്ച. ലോഡ്ജു മുറിയിൽ ഫിയാസ് പാതി മയക്കത്തിലായിരുന്നു. അവുധി ദിവസമാണ്. എഴുന്നേറ്റ് ഒന്നും ചെയ്യാനില്ല. എഴുന്നേറ്റാൽ പണച്ചിലവാണ്. വെള്ളം കുടിക്കാൻ മാത്രമാണെങ്കിൽ പോലും നഗരത്തിലെ ജീവിതം പണമൊഴിവാക്കി സാധ്യമല്ല . പുറത്തിറങ്ങാൻ പെട്രോളിന്റെ തീവില. അതു കൊണ്ട് ജോലിക്ക് പോകുന്നത
-
-
2018-10-02
Poetry -
മയിൽപ്പീലി
പുസ്തകത്താളിലെൻ ബാല്യമൊളിപ്പിച്ച വിസ്മയപ്പീലിയിതളിലൊന്നിൽ വിരിയുന്നൊരു പീലിക്കുഞ്ഞിനായ് കാത്തു ഞാൻ കൗതുകമോലുമെൻ ഭാവനയിൽ ഏറെപ്പഴകിയോരോർമ്മകളിൽ ഏഴഴകാർന്നൊരു ചിത്രങ്ങളിൽ എഴുതാൻ മറന്നൊരു ഗീതങ്ങളിൽ മാനത്തെ മാരിവിൽ ചന്തങ്ങളിൽ ഞാൻ നടക്കുന്നതിനൊപ്പം നടക്കുന്ന മാനത്തെയമ്പിളി എന്റേതു മാത്ര
-
-
2018-10-02
Stories -
റിബൺ
അദ്രുമാന് വളക്കച്ചവടമാണ്. വളം കച്ചവടമല്ല. കുപ്പിവളക്കച്ചവടം. അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും നിറമുള്ള കുപ്പിവളകളുമായി ഉത്സവത്തിനും തിരുനാളിനും അയാൾ പോകും. വലിയ കടകെട്ടാനൊന്നും ത്രാണിയില്ല അയാൾക്ക്. പഴകിയ ഒരു പ്ലാസ്റ്റിക് ഷീറ്റ് തറയിൽ വിരിക്കും' കയ്യിലുള്ള കുപ്പിവളകളും റിബണുകളും നിരത്തി
-